അതൊരു ഞായറാഴ്ചയാണ്. അവൻ ആ ദേവാലയത്തിൽ എത്തിയിട്ട് അധികം നീരമായില്ല. അവൻ മുത്തശ്ശിയുടെ കൂടെ അവിടെ ചെന്നതാണ്. മുത്തശ്ശി അവിടുത്തെ ആൾകൂട്ടത്തിൽ അഭയം പ്രാപിച്ചു. അവൻ അവിടെ ഉള്ള ആൾകൂട്ടത്തിൽ തികച്ചും ഏകനായി. അന്നവിടെ കൂടിയവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. അവിടെ വാത്സല്യമുള്ള ഒരു മുഖവും ഒരു പുഞ്ചിരിയും അവൻ കണ്ടില്ല. എല്ലാവരും പുകയുന്ന കുതിരിക്കത്തിന്റെ ഗന്ധത്തിൽ, ഭക്തി ഗാനത്തിന്റെ അനുഭൂതിയിൽ അലിഞ്ഞു ചേർന്നതായി അവനു തോന്നി. ഏതോ ഭാഷയിൽ ആരാധന. വളരെ പുരാതനമായ ആചാരങ്ങൾ. അതിലും പുരാതനമായ രൂപങ്ങൾ. യന്ത്രങ്ങൾ പോലുളള മനുഷ്യരും മന്ത്രങ്ങൾ പോലുള്ള മാത്രകളും അവനു ഒരിക്കലും മറക്കാത്ത ഓർമയായി. പക്ഷെ അവൻ ചെവി വട്ടം പിടിച്ചു, കണ്ണുകൾ കൂർത്തു ചേർത്തു, ചുണ്ടുകൾ വലിച്ചു മുറുക്കി. അവൻ അവരിലൊരാളായി. ഒരു പമ്പരവും ഘടികാരവും ഒന്ന് ചേരും പോലെ അവനൊരു ബഹുമുഖനായി. മന്ത്രങ്ങൾ അവന്റെ മനസ്സിൽ കൂടു കൂട്ടി. യന്ത്രങ്ങൾ അവന്റെ തലച്ചോറിൽ താളം വെച്ചു. അവൻ അവിടുത്തെ ആരാധന തീർന്നത് അറിഞ്ഞില്ല. അവൻ പുകയുന്ന കുന്തിരിക്കവും ആടുന്ന തലപ്പാവുകളും ഇല്ലാത്ത ഒരു ലോകത്തിലായിരുന്നു. ആ ലോകം അവനു അന്യമായിരുന്നില്ല. അവൻ അവന്റെ വീടും കൂടും ഇല്ലാത്ത കാലത്തേക്കുള്ള ഒരു ചുവടു വെയ്പായിരുന്നു.
Blog Search
Saturday, December 30, 2023
Friday, December 29, 2023
ചെറു കഥ : അനന്തരം സമാന്തരം
അവരുടെ ഹൃദയങ്ങൾ ആ പാളങ്ങളെ പോലെ സമാന്തരമായി മഥിക്കുകയായിരുന്നു. ആ യാത്രയുടെ നീളവും വീതിയും ആഴവും അന്നവർക്കറിയില്ലായിരുന്നു. അവരിരുവരും അറിയാതെ അകലങ്ങളിൽ നാനാർഥങ്ങളും അടുപ്പങ്ങളിൽ അനർത്ഥങ്ങളും വന്നു ഭവിച്ചു. ഇരുളിന്റെ അറിവും തെളിവിന്റെ നിറവും അവരറിയുന്നില്ലായിരുന്നു. ആ യാത്രയിൽ അവർ അനേകം പാട്ടുകൾ കേട്ടു. കാഴ്ചകൾ കണ്ടു. കുറെ കണ്ണുകൾ അവരെ കണ്ടു. അവരുടെ ദൃശ്യ താളം പകർന്നെടുത്തു. അവരിരുവരും ഏറെ സാദൃശ്യങ്ങൾ ഉള്ളവരായിരുന്നു. എന്നിരുന്നാലും അവർ അവരുടെ വൈവിധ്യങ്ങളെ കുറിച്ചും അനന്യതകളെ കുറിച്ചും ചിന്തിച്ചു. ജീവിതം എങ്ങനെ പങ്കു വെക്കണം എന്നത് അവരുടെ കണ്ണുകളിൽ വന്നില്ല. പുതിയതറിയാൻ തീരുമാനിച്ചുറച്ച രണ്ടു ദേശാടന പക്ഷികൾ. മുന്നോട്ടും പിന്നോട്ടും കാണാൻ കഴിയാതെ ചിറകടിച്ചു ഉയരങ്ങൾ തേടിയ രണ്ടു പക്ഷികൾ.
ചെറു കഥ : നിദ്രാ നിബിഡം
ഉറക്കം ഉറഞ്ഞു നിൽക്കുന്ന ആ മുറിയിൽ കട്ടിലുകൾ ഉണ്ടായിരുന്നില്ല. തണുപ്പ് കട്ടപിടിച്ച അലമാരികളും ഞരങ്ങി നീങ്ങുന്ന ജനാലകളും ഉള്ള ഒരു മുറി. അയാൾ വീണ്ടും വീണ്ടും ഉറങ്ങിക്കൊണ്ടേയിരുന്നു. തടിപോലെ പരുപരുത്ത ആ തറയിൽ, ഇരുണ്ട ആ മുറിയിൽ ഏകാന്തതയോന്നും അയാൾക്ക് ഒരു വിഷയം ആയിരുന്നില്ല. ഉറക്കത്തിന്റെ ചങ്ങലകൾ അയാളുടെ തലച്ചോറിന്റെ അടിവേരുവരെ പിണഞ്ഞു കിടന്നിരുന്നു. ഇന്നലെകൾ അയാളെ ബന്ധനസ്ഥനാക്കി. നാളെകൾ അയാളുടെ ഉൾക്കണ്ണുകളെ അന്ധമാക്കിയിരുന്നു. അയാൾ സ്വപ്‌നങ്ങൾ ഒന്നും കണ്ടില്ല, അഥവാ കണ്ടതായി ഓർക്കുന്നില്ല. പകലുകൾ ഉറങ്ങി തീർത്ത അയാൾ രാത്രി കാലങ്ങളിൽ വീണ്ടും ഉറങ്ങി. സ്വന്തം ശരീരത്തിനകത്തുഒത്തിരി മനുഷ്യർ കുടിയിരിക്കുന്നതായി അയാൾക്ക് തോന്നി. അങ്ങനെ അയാൾ അയാളുടെ ഉള്ളിൽ ഉറക്കത്തിന്റെ വിവിധങ്ങളായ ശരീര ഭാഷകൾ കണ്ടെത്തി. ഉറക്കം ആവാഹനങ്ങളുടെ അവരോഹണങ്ങളായി മാറി. ആ മുറിയിലെ തടിച്ച മെത്തയും നനുത്ത ഈർപ്പവും മെലിഞ്ഞുണങ്ങിയ അലമാരകളും ചേർന്ന് ആ മനുഷ്യ ദേഹത്തിന്റെ നിദ്ര ദാഹം ആഘോഷിച്ചുകൊണ്ടേയിരുന്നു. ഒരു പകൽ വരെ. അയാൾ ഉള്ളിൽ നിന്നും അന്യമായ ശബ്ദ ശകലങ്ങൾ കേട്ട ആ പകൽ. ആ പകലിൽ അയാൾ ഒരു പമ്പരം പോലെ കറങ്ങി. ഉറക്ക പിച്ചയിൽ അയാൾ പകച്ചു പോയി. അയാൾ തിരിച്ചറിഞ്ഞു. ഞാൻ എന്റെ തടി കിടക്കയിലല്ല, ഒരു വഴിവക്കിലാണെന്ന്. ആ പാതയോരത്തിൽ അയാൾ ബോധരഹിതനായി മാറിയപ്പോൾ അയാൾ തീർത്ത നിദ്രയുടെ ലോകങ്ങൾ അകലെ ആണെന്ന് തിരിച്ചറിയുകയായിരുന്നു. അതൊരു അർദ്ധ വിരാമം ആയിരുന്നു.
Thursday, December 28, 2023
ചെറു കഥ : ചന്ദ്ര ബിംബം
ഇത് ചന്ദ്രനെന്ന ആകാശ ബിംബത്തിന്റെ കഥയാണ്. ഭൂമിയും സൂര്യനും സാക്ഷിയായ ഒരു മായ ജാലത്തിന്റെ കഥ. ചന്ദ്രൻ ബിംബങ്ങളുടെ ഒരു മായാജാലം ആണ്. സ്വയം സൃഷ്ടിച്ച നിഴലുകളുടെ മിഥ്യയിൽ മഥിക്കുന്ന ഒരു ഗോളം. അഗ്നിയും ആഴിയും ഇല്ലാത്ത ഒരു ശൂന്യ കാലത്തിന്റെ മൂകസാക്ഷി. ഒരു വിചിത്രമായ രാത്രിയിൽ ചന്ദ്രന്റെ നൂറായിരം ബിംബങ്ങളിൽ ഒന്ന് ഭൂമിയിൽ എത്തിച്ചേരുന്നു. ഒരു രാത്രിയിൽആയിരങ്ങളിൽ ഒരു ചന്ദ്ര ബിംബം ഭൂമിയിൽ കാവൽ നിന്നു. ആ രാത്രിയിൽ ഒരു കുടുംബം കടൽ തീരത്തു പോയി. അവർക്കു ആ യാത്ര വെറും നേരം പോക്കായിരുന്നു. അച്ഛനും അമ്മയും മൂന്ന് മക്കളും പിന്നെ ഒരു ഉന്മാദിയായ അതിഥിയും . ആഅതിഥിയുടെ മനസ് തകർന്നടിഞ്ഞ ഒരു ചതുരംഗ കളം പോലെ അതി സങ്കീർണം ആയിരുന്നു. കടലിന്റെ കാലുഷ്യവും കരയുടെ വിജനതയും ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഒന്നും അളന്നു തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു അവസ്ഥ. ചന്ദ്ര ബിംബവും ഇതേ അവസ്ഥയിലായിരുന്നു. ഭൂമിയുടെ ഓരോ സ്പന്ദനവും ആ ബിംബത്തിനു അന്യമായി തോന്നി. ചന്ദ്ര ബിംബം വെറുതെ സ്പന്ദിച്ചു കൊണ്ടേയിരുന്നു. ഒരു ഉന്മാദിയായ ഘടികാരം പോലെ. ശൂന്യതയിൽ നിന്നും അപരതകളിലേക്കുള്ള ഒരു അപരാഹ്നത്തിന്റെ പ്രയാണം. കാറ്റും കോളും അനസ്യൂതമായ ഒരു പ്രയാണം. അവർ തമ്മിലെ ബന്ധം നാഴികയും നിഴലും പോലെ ആയിരുന്നു. അവർ തമ്മിൽ അളന്നു കൊണ്ടേയിരുന്നു. പരസ്പരം കാവൽ നിക്കുന്നത് പോലെ. ആ രാത്രി മുഴുവനും അവരുടെ തരംഗങ്ങൾ ആ തീരത്തിനെ ഭ്രമിപ്പിച്ചികൊണ്ടേയിരുന്നു. ആ കുടുംബവും സാഗരവും പുതിയ ഒരു ഭാഷക്ക് സാക്ഷിയായി.
Sunday, January 2, 2022
കവിത : ഗന്ധകങ്ങൾ, മാത്രകൾ
മന്ദം, മന്ദം
നിഴലുകൾ പറയുന്നു
ഗന്ധം, ഗന്ധം
നിനവുകൾ നീറുന്നു
വഴികളുടെ വിസ്താരം
വാക്കുകളുടെ മാപിനികൾ
മുറിയുന്ന മുദ്രകൾ
മലരുന്ന മാത്രകൾ
വേഗം വേണം
അതിവേഗം വേണം
വരാത്ത വാതിലുകൾ
വിടരുന്ന വ്യാപങ്ങൾ
Friday, October 10, 2014
Poem: Rip Van Winkle wakes up again!
Time machines everywhere
Numbers dripping blood from everywhere
It is my sweat, sweet sweet and salt salt and saltier blood
that you simply call by the name ‘sweat’
It is a socket to my nervous circuitry
It is a simple sickle in my stomach
Time is dripping away like a bloody whirlpool
You need not be a world bank economist to know
That money circulates in time
How much ever you obfuscate money
How much ever you mystify money
How much ever mask time with data
And use the equations
Time is not money alone
Knowledge is not power alone
There is a world beyond equations
World of inequalities and perturbations
World of irrational imaginations
World of exponential series
World of irregular tropes
World of truncated silhouettes
World of trapezoidal memes
World of memes and nemesis
World of numismatics and bit coins
World of plagiarisms and forgery
World is not a whirlpool alone
It is simply a whirlwind
Can you imagine what will happen?
When Rip Van Winkle wakes up
Only to see that Don Quixote is ruling the roost
And to see the affair between a pelican and an albatross
There are many stories unfolding
In the polynomial times
Time is just a tyrant, in an ocean of solitaires
Sunday, October 5, 2014
A Night after the Neurosis
It was a weird outing in the evening
We saw fuming ashes
We saw failed elephants
We heard the tales of fallen petals
We saw drifting continents of love and lust
It was a quite Sunday morning after a tepid Saturday night
I saw many men sulking under the weight of their own dreams
I heard many women lustfully languishing their tongue twisters
They were all eloquent
They were all spellbound
They were castrated
A Carnival in the oddest of the hours
A Caricature of my self and many other selves
Our pulses were travelling to Venus, Mars and Pluto
We were simmering in the heat of the market mongers
We were boiler plates to the typecasted experiments in human nature
Have you heard about Pavlov
Who embarked on an experiment to create machines in human mindset
Have you learned about Vygotsky
Who smiled at the smiling babies and loved their zones of evolution
Have you wept when Maykovsky shot dead himself
His poetry must have been boiling faster than his heart impulses
When I end up embracing the dichotomies of Mikhail Bakhtin
I know I have become a scoundrel, polyglot, a hedonist, pagan beast
When this hetroglossia unfolds and scarlet fevers engulf the nations
Fear of languages, life and all sort of glass house effects will prevail
Do you know the fissures in your palace
Do you know if it is made of marble, mosaic, or even a piece of pitch blend?
Now I know only about primordial stones and shadows
Who build pyramids and prisons in the middle of stone hinged and laggard society
Who are in multitudes, nameless, nation-less, necro-manic living echoes
I live their turquoise blue rings, silver palms, their mythical fear of tortoises
I dig a grave to heal their zest for anarchy, and to unwound their zeitgeist
Saturday, October 4, 2014
Poem: A Venomous Silkworm
Said the neo Diderot and the archaic David
I envy the liveliness of the termites
Said the neo Valimiki and the primordial Achilles
How could they embrace a poetic saint in trance
Wondered the venomous Rama and the Venerable Lama
Who saw the torrid life a prince and the princess
Wicked was the Neanderthal Freudian and Digital Darwin
Over and above my sheaths
An albatross is savaged and an ancient mariner is saved
These pearls of wisdom and crowded imaginations
They strike digits and cubits of wealth in times of diarrhea
Astral mathematics, astralopithicus, astronomic gaze
They were the gargantuan invaders of the Gregorian calender
Rest is known to us, first word is born as a worm hole
No one need to be a snake charmer or a sand miner to unravel the lantern under the rooftop
Friday, September 5, 2014
Poem: Zen's Paradox
That looked at the glaciers
Umpteen levels deep
Zero, Zero by Zero, Zero raised to Zero
Questions surfaced above the volcanic erections
Language of the lost
In the lucky facades and gambling chariots
Neutrino by Neutrino, they neutralized every pinch of salt
Before they were salted and halted in the ionosphere
Curves and cubes, hyper cubes and hyper markets
Zen’s continued to gaze, at the pandemonium of choices
Chance, choice, will, illness, plea, randomness, chaos
You name it and graph it and store it in archives, if not dens
You love bearing fruits of fissures in the veins of my earth
And zen fell asleep wondering the warmth of the worms
In the deepest of the shallow slow time dilation of his heart to eye reveleations
Sunday, August 24, 2014
Poem: Fault Lines and Flat Landers
In this land I love
They are fever cells
In this yield I love
They are fuming wounds
In these serpents I breed
When there are fault lines
I can see them vividly
I can see their venomous permutations
As I see from above
Above the eyelids of all my sons
Above the grey hairs of all my grandsons
Above the black birds of all those forefathers
Zigzag across the fizzog
When they vomit lava and lashes of wisdom
A few survive to meet the destiny
Puzzles are there from primordial winters
Somewhere engraved in caves
Some where etched in stones
Somewhere buried in calenders
Some where weaved in cocoons
Somewhere someone want to plough my fault lines
Do you think I will look at this like a fool in a proverb?
Do you think I will stand still like a ribbon crow?
Do you think they have rights over my fault lines?
I have seen them growing in pain
I have seen them howling in tremors
I had hibernated for years when they were just seeds of destiny
I had seen their ripples across the peaceful valleys
For them it is just a fault line that breeds contempt
Why do fault lines breed contempt?
Anguish exist beyond my farm
Only that I want them to grow like the flat landers* of the prime
Any ways my fault lines exist today and they were bleeding bad for years
No one dared to seed the flowers of Eden* or Springs of Manasa Sarover*
Now they have formed a design that utters songs
Songs that they need, those who come again and again in vein
Songs that they lick, lust, lash, leap and lampoon on their gardened breasts
I am least bothered as they celebrate the wisdom of the gardenia
I am talking to them, my own fault lines
And they will listen and recite my songs for ever
In the moments of juxtapose, which only I know
We will meet and meet and meet and meet for the miserable times to come!



